05 September, 2019 06:43:45 AM


എസ്ഐ ഫോൺ കോള്‍ റിക്കാര്‍ഡ് ചെയ്തത് തെറ്റ്; സിപിഎം നേതാവിനെ പിന്തുണച്ച് വി.ടി.ബല്‍റാം



പാലക്കാട്: ഔദ്യോഗിക ഫോണിലേക്ക് വന്ന ഫൺകോള്‍ കളമശ്ശേരി എസ്ഐ മനപൂര്‍വ്വം റിക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ടത് ശരിയായില്ലെന്ന് കോൺഗ്രസ് എംഎൽഎ വി.ടി.ബല്‍റാം. പുറത്തു വന്ന ഫോണ്‍ സംഭാഷണം കേട്ടിടത്തോളം അത് റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാന്‍ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകള്‍ക്ക് മുന്നില്‍ ചൂളിപ്പോവുന്നത് അയാളാണ്.

എന്നാല്‍ തന്‍റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്‍റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനഃപൂര്‍വം റിക്കാര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയാറായിട്ടുണ്ടെങ്കില്‍ അതത്ര നിസാരമായി കാണേണ്ട കാര്യമല്ലെന്ന് ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു. 

വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിഡബ്ല്യുഡി അസി.എഞ്ചിനീയര്‍ എന്നിവരെയൊക്കെപ്പോലെ നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്‍റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് എസ്ഐമാരെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവണമെന്നും എന്നാല്‍, അവര്‍ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുതെന്നും ബല്‍റാം കൂട്ടിച്ചേർത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K