22 September, 2020 05:27:19 AM


റോയും പങ്കാളികളായി; കേരള പോലീസിനെ അറിയിച്ചില്ല: എൻഐഎയുടെ രഹസ്യവേട്ട തുടരുന്നു



തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭീകരരെ പിടികൂടിയ എൻഐഎ നീക്കം അതീവ രഹസ്യമായി. ഓപ്പറേഷനിൽ എൻഐഎ സഹായിക്കാൻ കേന്ദ്ര രഹസ്വാന്വേഷണ വിഭാഗമായ റോയും പങ്കാളിയായി. അതേസമയം, സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് യാതൊരു സൂചനകളും നല്‍കിയിരുന്നില്ലെന്നാണ് വിവരം.


റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് തിങ്കളാഴ്ച വൈകിട്ട് അറസ്റ്റിലായത്. ഇതിൽ ഒരാള്‍ മലയാളിയാണ്. ബംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ് അറസ്റ്റിലായ രണ്ടാമത്തെയാള്‍. ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K