24 April, 2022 08:50:14 AM


Q

ചന്ദ്രനിൽകാലുകുത്തിയ ശാസ്ത്ര യുഗത്തിലും ദൈവത്തിൽ വിശ്വസിക്കണോ എന്നാണ് പുരോഗമനവാദികളായ ചിലർ ചോദിക്കുന്നത് . ചന്ദ്രനിലേക്ക്ആളിനെ പറഞ്ഞയക്കാൻ കഴിയുന്ന എന്നെപ്പോലുള്ള പല ശാസ്ത്രജ്ഞരും ദൈവത്തിൽ വിശ്വസിക്കുന്നവരാണ് മുൻ ചെയർമാൻ ജി.മാധവൻനായർ പറയുന്നു ഐ.എസ്.ആർ.ഒ

മഹാകാളികായാഗത്തിന്റെ ശാസ്ത്രീയതയെ കുറിച്ച് സംസാരിക്കുകയാണ് ഐ.എസ്.ആർ. ഒയുടെ മുൻ ചെയർമാനായ ജി.മാധവൻ നായ 6. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തി നടുത്ത് വെങ്ങാനൂരിലെ ചാവടിനടയിലുള്ള പൗർണ്ണമിക്കാവിലാണ് മേയ് ആറു മുതൽ 16 വരെ മഹാകാളികായാഗം നടക്കുന്നത്.ബഹി രാകാശ മേഖലയിൽ ഇന്ത്യയുടെ യശസ്വാ നോളമുയർത്തിയ പലദൗത്യങ്ങൾക്കും നേതൃ ത്വം നൽകിയ 1998 ൽ പദ്മഭൂഷണും 2009 ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ച ശാ സ്ത്രജ്ഞനായ ജി.മാധവൻ നായർ ആമിയ തയും ശാസ്ത്രീയതയും സമരസപ്പെടുന്നതിനെ കുറിച്ച് സംസാരിക്കുന്നു . ' ഓം'വന്ന വഴിയും ഭാരതീയ ആത്മീയതയും ഈപ്രപഞ്ചം വലിയൊരു ശൂന്യതയായിരു ഈ ശൂന്യതയിൽ നിന്നാണ് ലക്ഷക്കണ ക്കിനർഷങ്ങൾക്കുമുമ്പ് ബിഗ്ബാംഗ് ഉണ്ടാ യത് ബിഗ്ബാംഗിലൂടെയാണ് കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടത് ഈ കാണുന്ന പ്രപഞ്ചസൃഷ്ടിക്ക് കാരണമാ യ ബിഗ്ബാംഗിന്റെ ശബ്ദം ഓം എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.സൂര്യന്റെ പ്രഭവകേന്ദ്ര ത്തിൽ നിന്നികൾ പുറപ്പെടുന്നത്'ഓം'എ നഹുങ്കാര ശബ്ദത്തോടെയാണെന്നും ശാസ്ത്രം കണ്ടെത്തി.ഇവിടെയാണ് ഭാരതത്തിന്റെ ഋഷി ശ്വരൻമാരുടേയും ആത്മീയതയുടേയും മഹത്വം മനസിലാക്കേണ്ടത് ആയിരക്കണക്കിന് വർ പങ്ങൾക്ക് മുമ്പ് ' ഓം ' എന്ന ശബ്ദത്തെ മന്ത്ര മായി കണ്ട മനീഷികളാണ് ഭാരതത്തിലെ സ ന്യാസികൾ.'ഓം ' എന്ന പരബ്രഹ്മമാണ് ഭാര തീയ ആത്മീയതയുടെ അടിത്തറ , ഒരു ശാസ്ത്രസാങ്കേതികതയും ഇല്ലാതിരുന്ന അക്കാലത്തെ ഋഷിമാർ കണ്ടെത്തിയ സൗര കണക്കുകളും ഇന്നത്തെ ആധുനികക ട്ടറുകൾ കണ്ടെത്തിയ സൗരകണക്കുകളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത് . ഇന്ത്യയിലെഋഷിമാർ കണ്ടെത്തിയ നവഗ്രഹ ങ്ങളിൽ നിന്നാണാകരാജ്യങ്ങൾ ബഹിരാ കാശപഠനം തുടങ്ങിയത് . ഇന്നും നവഗ്രഹങ്ങ ളെ ചുറ്റിപ്പറ്റിയാണ് ബഹിരാകാശ പഠനം നട ക്കുന്നത് ഗ്രഹങ്ങളുടെ സഞ്ചാരവും അകലവും വലിപ്പവും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഭാരതത്തിലെ സന്യാസിമാർ എങ്ങനെയാണ് ഈകൃത്യമായികണ്ടെത്തി എന്നുള്ളതാസ പോലും അതിശയമാണ് . ഇന്ത്യയിലെ സ് ന്യാസിമാർ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ ശരിയാണോ എന്നറിയാനുള്ള പരീക്ഷയും പ രീക്ഷണങ്ങളുമാണ് ആധുനിക സയൻസ് യുകൊണ്ടിരിക്കുന്നതെന്ന് ആലങ്കാരികമായി പറയാം.ഉദാഹരണത്തിന് ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം ചന്ദ്ര യാൻ സ്ഥിരീകരിക്കുന്നതിന് മൂവായിരം വർ ഷങ്ങൾക്ക് മുമ്പേ ചന്ദ്രനിലും ചൊവ്വയിലും ജ ലത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ഇന്ത്യയിലെ ഋഷിമാർ പറഞ്ഞിട്ടുണ്ട് . മനസ്ഇല്ലാതെ മനുഷ്യൻ ഇല്ലാത്തതുപോ ലെയാവില്ലാത്ത പ്രപഞ്ചവും അരൂപി യായമനസശരീരത്തെ നിയന്ത്രിക്കുന്നതുപോ ലെയാണ്അരൂപിയായ ദൈവം പ്രപഞ്ചത്തെ യും നിയന്ത്രിക്കുന്നത് . ശൂന്യതയിൽ നിന്ന് ഭൂമി യുൾപ്പെടുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവ ത്തിന്റെ അദൃശ്യ സാന്നിദ്ധ്യമാണ് . പ്രപഞ്ചത്തെ കുറിച്ച് ആധുനിക ശാസ്ത്രം ഇന്നും പൂർണ്ണമായി പഠിച്ചിട്ടില്ല . ശാസ്ത്ര ലോ കം കണ്ടതിന്റെ എത്രയോ ഇരട്ടി ഇന്നും ഇരുട്ടിലാണ് . അപൂർണ്ണമായ ഇരുട്ടിൽ മുടങ്ങിയ കണ്ടെത്താൻ കഴിയാത്ത പ്രപഞ്ചത്തിന്റെ ശാസ്ത്രം വിളിക്കു ന്നത് ദൈവത്തിന്റെ ഭാഗമെന്നാ ണ്.മനുഷ്യൻ ചന്ദ്രനിൽ കാല് ക ത്തിയ ശാസ്ത്ര ഗത്തിലും ദൈ വത്തിൽ വിശ്വസിക്കണോ എ ന്നാണ് പുരോഗമനവാദികളാ ചിലർ ചോദിക്കുന്നത് . ചന്ദ്ര നിലേക്ക് ആളിനെ പറഞ്ഞയ ക്കാൻ കഴിയുന്ന എന്നെ പോ ലപല ശാസ്ത്രജ്ഞരും ദൈവത്തിൽ വിശ്വ സിക്കുന്നവരാണ് . മഹാകാളികായാഗം ദക്ഷന്റെ കാലം മുതൽ തുടങ്ങിയ യാഗ ങ്ങൾ രാമായണ കാലത്തെ പുത്രകാമേഷ്ടി മു തലാണ് സർവസാധാരണമായത് . മനുഷ്യശരീരത്തിന്റെ യൗവ്വനം നിലനിർ ത്താനായി കായകൽപ ചികിത്സ നടത്തുന്ന തു പോലെ പ്രകൃതിയുടെ ആരോഗ്യത്തിനു വേ ണ്ടി നടത്തുന്ന ചികിത്സയാണ് യാഗങ്ങൾ . ആരോഗ്യമുള്ള പ്രകൃതിയിലേ ദ്ധിയുള്ള ആ ന്തരികമുണ്ടാകൂശുദ്ധിയുള്ള അന്തരീക്ഷത്തി ലേശുദ്ധമായ വായു സഞ്ചരിക്കൂ . ശുദ്ധമായ വാ യശ്വസിച്ചാലേ ആരോഗ്യമുള്ള മനുഷ്യനും മന സമുണ്ടാകൂ . ഒരുപച്ചരിശ്രദ്ധമായ നെയ്യിൽ മുക്കികത്തി ച്ചാൽ രണ്ടര സെന്റിമീറ്റർ വ്യാസത്തിലുള്ള വാ ശുദ്ധീകരിക്കപ്പെടും , ഒരുഗണപതിഹോമം നടത്തുമ്പോൾ ഒരു കിലോമീറ്ററോളം ചുറ്റളവി ലുള്ള അന്തരീക്ഷവായു ശുദ്ധീകരിക്കപ്പെടും . വർഷങ്ങൾ ഏകാഗ്രതയോടെ തപസും മന നവും ചെയ്യാണ് മഹർഷിമാർ മന്ത്രങ്ങൾ ക ണ്ടെത്തിയത് . പല സന്യാസിമാരും പല സ മയത്തും പല സ്ഥലത്തും കൊടും തപസ് ചെ നേടിയ അറിവുകളെ പിന്നീട് കൂട്ടായി ചർ ച്ചചെയ്യാണ് യാഗങ്ങളും ഹോമങ്ങളും ഫല തിയും തലമുറകൾക്കായി പകർന്നത് . അനേ കം പേരുടെ അനേക വർഷത്തെ പ്രസിദ്ധി യെ അന്ധവിശ്വാസമായി ചിത്രീകരിക്കുന്നത് അബദ്ധമാണ്.തെറ്റും ശരിയും കൂടിക്കലർന്ന താണ് അന്നത്തേയും എന്നത്തെയും കണ്ടു പിടിത്തങ്ങൾ നമ്മൾ ശരിയെ മാത്രം സ്വീക രിക്കുക തെറ്റിനെതിരസ്കരിക്കുക . ശാസ്ത്രം പറ ഇന്ന നെഗറ്റീവ് എനർജിയും പോസിറ്റീവ് എ നർജിയുമാണ് ഋഷിമാർ കണ്ടെത്തിയ പൈ ശാചികശക്തിയും ദൈവീകശക്തിയും മഹർ ഷിമാർ മനനം ചെയ്ത് കണ്ടെത്തിയ മന്ത്രങ്ങ വിലൂടെ മനുഷ്യന്റെ മനസിലും പ്രകൃതിയിലു പൈശാചികശക്തികളെ അകറ്റിവ ശക്തികളാക്കാൻ കഴിയും .

---------


ബിഗ്ബാംഗിലൂടെ രൂപമെടുത്ത ഭൂ മി പന്ത്രണ്ട് ലക്ഷത്തോളം വർഷങ്ങ ളെടുത്താണ് തണുത്തുറഞ്ഞത് ശൂന്യ മായിരുന്ന ഈ ഭൂമിയിൽ ജീവന്റെ തു ടിഷുണ്ടായത് അർദ്ധനാരീശ്വര സങ്ക ഷത്തിലാണ് . ഊർജ്ജം പ്രവഹി ക്കുന്ന ശിവനേയും കാളിയേയും സ ങ്കല്പിച്ചാണ് " മഹാകാളികായാഗം ന ടത്തുന്നത് . കലികാലരക്ഷകയാണ്കാളീസ ങ്കല്പം.ഈകലികാലത്ത് മഹാമാരിക ളിൽനിന്നും ഭൂമിയെ രക്ഷിക്കാൻ മാത്ര ഭാവത്തിലുള്ള കാളീ സങ്കൽപ്പത്തിന് മാത്രമേ കഴിയു.ഓശാ നൂറ്റാണ്ടിലും ഓരോ മഹാമാരികൾ വരുന്നത് പ്ര കൃതിയുടെ നിയമമാണ്.അതിൽ നി ന്ന് നാടിനെ രക്ഷിക്കാൻ നടത്തുന്ന " ആത്മീയ ചികിത്സ'യാണ് മഹാകാ ളികായാഗം.കൊവിഡ് ബാധിച്ചയാ ൾ രോഗമുക്തനായ ശേഷം അയാളു ടെ വീട് അണുനശീകരണി ഉപയോ ഗിച്ച് വൃത്തിയാക്കുന്നതു പോലെയാ മഹാകാളികായാഗത്തിലൂടെ നാ ടിനെ വൃത്തിയാക്കുന്നത് . പണ്ടു കാല ങ്ങളിൽ വസൂരി പോലുള്ള രോഗങ്ങ ൾ പടരുന്ന മാസങ്ങളിലാണ് കൊ കഴിഞ്ഞവയലുകളിൽ പച്ചോലപ കെട്ടി കാളി പൂജ നടത്തിയിരുന്ന ത്.പൂജയിൽ നിന്നുയരുന്ന ധൂമത്തി ലുടെ അണുക്കളെ നശിപ്പിച്ച് അന്തരി ക്ഷ ശുദ്ധിയും മന്ത്രങ്ങളിലൂടെ ഭക്ത മ നസുകളിൽ ആത്മവിശ്വാസവും വരു ത്തിയിരുന്നു . അത്തരം കാളി പൂജകളുടെ ഏറ്റ വും വലിയ ആത്മീയഭാവമായ മഹാ കാളികായാഗത്തിലൂടെ പ്രകൃതിയെ ശുദ്ധീകരിച്ച് ജീവജാലങ്ങളെ രക്ഷി ക്കാൻ കഴിയും നല്ല വായു ശ്വസിക്കു മ്പോഴാണ് നല്ല മനസുകൾ ഉണരു ന്നത് . നല്ല മനസുകൾ ഉണരുമ്പോഴാ ണ് നല്ല ചിന്തകൾ ഈണ്ടാകുന്നത് . നല്ല ചിന്തകൾ ഉണ്ടാകുമ്പോഴാണ് നാട്ടിൽ സമാധാനവും ഐശ്വര്യവും വർദ്ധിക്കുന്നത് . പൗർണ്ണമിക്കാവിൽ നടക്കുന്ന മ ഹാകാളികായാഗത്തിൽ ഇന്ത്യയി ലെ 51 ശക്തിപീഠങ്ങളിൽ നിന്നുള്ള ആചാര്യൻമാരാണ് നേതൃത്വം നൽ കുന്നത് . പത്തു ദിവസം തുടർച്ചയായി ഹോ മകുണ്ഡത്തിൽ അർപ്പിക്കുന്ന ആയുർ വേദഔഷധങ്ങളുംഹോമദ്രവ്യങ്ങളും എരിഞ്ഞടങ്ങുന്ന പുക അന്തരീക്ഷശു വീകരണത്തിന് ഗുണപരമായ മാറ്റ ങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയ മില്ല.ഒരേമനസോടെ ഏകാഗ്രതയോ ടെ മന്ത്രങ്ങൾ ജപിക്കുന്നത് കാണു ന്നവർക്കും കേൾക്കുന്നവർക്കും മാന സീകമായ ഉന്മേഷവും ഉല്ലാസവും അനുഭവപ്പെടും . മന്ത്രങ്ങൾക്കും ചൊല്ലു ന്ന ഈണങ്ങൾക്കും മുദ്രകൾക്കും വ് രെ വളരെ പ്രാധാന്യമുണ്ട് . വരമൊഴി വശമില്ലാതിരുന്ന വാ മൊഴിക്കാലം മുതൽ ഇന്നും ഇത്തരം യാഗങ്ങൾ തുടരുന്നത് നന്മയും മേ യും ശക്തിയും നേട്ടവും ഉള്ളതു കൊ ണ്ടാണ് . യുക്തിയും ഭക്തിയും ചേരുന്നതാ ണ് ജീവിതം . എല്ലാം തെളിയിച്ചു കാ ണിക്കൂ എന്ന് വെല്ലുവിളിക്കുന്നതിൽ അർത്ഥമില്ല . അങ്ങനെയാണെങ്കിൽ സൂക്ഷ്മരൂപത്തിലെങ്കിലും മനസ് എ ന്ന അവയവത്തെ കണ്ടതിന് ശേഷം മാത്രമേ മനസിനെ കുറിച്ച് സംസാരി ക്കാൻ കഴിയു മഹാകാളികായാഗത്തിന്റെ വ ലിയൊരു ഫലശ്രുതിയാണ് പിതൃമോ ക്ഷം . കാലാവഹവനം നടത്തു ന്നതിലൂടെ പതിനാറ് തലമുറയുടെ പി തൃഋണം മാറി പിതൃമോക്ഷത്തിലെ ത്തും പരലോകത്ത് അലയുന്ന ആ ത്മാവിന്റെ ശാന്തിയിലൂടെയാണ് ഇഹ ലോകത്ത്ജീവിക്കുന്നവരുടെ സ്വസ്ഥ തയും സമാധാനവും നിലനിൽക്കുന്ന തെന്നാണ് ആത്മീയത പറയുന്നത് . മഹാകാളികായാഗത്തിലെ കാല ദൈവഹവനത്തിൽ പങ്കെടുക്കുന്ന വർ നേടുന്നത് പതിനാറ് തലമുറയുടെ പിതൃമോക്ഷപുണ്യമാണ് . ശിവഭഗവാന്റെ അഞ്ചാമത്തെ അവതാരമായി കരുതുന്ന അഘോരി സന്യാസിമാരുടെ സാന്നിദ്ധ്യമാണ് മഹാകാളികായാഗത്തിന്റെ മറ്റൊരു സവിശേഷത , ശിവനിൽ ലയിച്ച് ശി വനായി മാറി , ശിവനായി ജീവിക്കുന്ന , സ്വയം കഠിനത ഏറ്റുവാങ്ങി സന്യാ സിമാരായ അഘോരികൾ ആദ്യമാ യാണ് കേരളത്തിൽ വരുന്നത് . എന്തിലും ഏതിലും വിവാദം ക ണ്ടെത്തുന്നതാണ് മലയാളിയുടെ പു തിയ രീതി അവനവന് ഇഷ്ടപ്പെടാ തെല്ലാം മറ്റുള്ളവരും വെറുക്കണ മെന്നും എതിർക്കണമെന്നും ചിന്തി ക്കുന്നതു കൊണ്ടാണ് യാഗങ്ങളേയും ഹോമങ്ങളേയും അഘോരിമാരേയും ചിലർ അന്ധമായി കുറ്റപ്പെടുത്തുന്നത് . പൗർണ്ണമിക്കാവിൽ മഹാകാളി കായാഗം നടത്തുന്നാടിന്റെ നന്മ ക്ക് വേണ്ടിയാണ് . മനുഷ്യമനസിനെ ഉണർത്താനാണ്.പ്രകൃതിയുടെ താ ളം നിലനിർത്താനാണ്.കാലം തെ റ്റാതെ കാലാവസ്ഥയുടെ ഋതുഭേദങ്ങ ൾ വന്നുപോകാനാണ്.പിതൃമോക്ഷം കിട്ടാനാണ് . ഒരേസമയം ഇഹലോകത്തിനു ഷ്യരുടേയും പരലോകത്തെ ആത്മാ ക്കളുടേയും പൂർണ്ണതയ്ക്കായി നടത്തു ന്ന വലിയൊരു പുണ്യപ്രവൃത്തിയാ മഹാകാളികായാഗം .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K