10 April, 2022 11:00:20 PM


"പിപ്പിടി കാട്ടിയാൽ ഭയക്കുന്നവരല്ല സിപിഎമ്മുകാർ": മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി



കണ്ണൂർ: സർക്കാറിന്‍റെ വികസന നയം തെറ്റായ കാര്യമാണെന്ന പ്രതീതി മാധ്യമങ്ങളടങ്ങുന്ന ചില കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ സൃഷ്ടിക്കുകയാണെന്ന് പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് തുടർഭരണം കിട്ടിയത് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

പിപ്പിടി കാട്ടിയാൽ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാർ. എൽഡിഎഫ് സർക്കാരിനോട് ധൈര്യമായി മുന്നോട് പോകാനാണ് പാർട്ടി കോൺഗ്രസ് പറഞ്ഞിരിക്കുന്നത്. സിപിഎമ്മിൽ വ്യത്യസ്ത ചേരി ഉണ്ട് എന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമം നടത്തുകയാണ്. കേരള ലൈൻ ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നു. ഇത്തരക്കാർ ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K