19 September, 2021 02:22:52 PM


പഞ്ചാബിലെ വനിതാ മുഖ്യമന്ത്രിപദം; വാഗ്ദാനം നിരസിച്ച് അംബിക സോണി



ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തിരക്കിട്ട ചർച്ച തുടരുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാന വാഗ്ദാനം നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടന്നത്.

മുതിർന്ന കോണ്‍ഗ്രസ് നേതാവ് സുനിൽ ഝാക്കർ, മുൻ പിസിസി അധ്യക്ഷനായ പ്രതാപ് സിംഗ് ബാജ്‌വ എന്നിവരാണ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യത പട്ടികയിൽ മുന്നിലുള്ളത്. പഞ്ചാബിൽ ഒരു സിക്ക് മുഖ്യമന്ത്രി വന്നില്ലെങ്കിൽ അതിന്‍റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അഭിപ്രായങ്ങളുയരുന്നു. പ്രതിസന്ധി പരിഹാരത്തിനും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും ചണ്ഡീഗഡിലെത്തിയിരുന്നു. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ചണ്ഡീഗഡിൽ ക്യാന്പ് ചെയ്യുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച അമരീന്ദർ സിംഗിന്‍റെ നീക്കവും ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുണ്ട്. അമരീന്ദർ സിംഗിനെ നീക്കണമെന്നാവശ്യപ്പെട്ട് 50 എംഎൽഎമാർ ഒപ്പിട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു കത്തയച്ചതോടെയാണു രാജി അനിവാര്യമായത്. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയത്. അമരീന്ദർ വിളിച്ച യോഗത്തിൽ 15 എംഎൽഎമാരേ പങ്കെടുത്തുള്ളൂ.

പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചത്. കോണ്‍ഗ്രസിലെ പടലപിണക്കങ്ങളെത്തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30ന് അദ്ദേഹം ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടു രാജിക്കത്ത് കൈമാറുകയായിരുന്നു.

പാർട്ടി നിയമസഭാകക്ഷി യോഗം ചേരുന്നതിനു തൊട്ടുമുന്പായിരുന്നു രാജി. അപമാനിതനായി തുടരാനാകില്ലെന്നും രാജിവയ്ക്കുകയാണെന്നും രാവിലെ ഡൽഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച ശേഷമാണു രാജിക്കത്ത് നൽകിയതെന്ന് അമരീന്ദർ പറഞ്ഞു. താൻ അപമാനിക്കപ്പെട്ടുവെന്നു കമൽനാഥ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

പിസിസി പ്രസിഡന്‍റ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം അമരീന്ദറിനെതിരേ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി പിളർപ്പിന്‍റെ വക്കിലാണ്. 2002 മുതൽ അഞ്ചുവർഷക്കാലം മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഭരണം തിരികെപ്പിടിച്ചാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K