10 July, 2020 02:17:31 AM


പാലക്കാട് കോവിഡ് സ്ഥിരീകരിച്ച 50 പേരിൽ 17 പേർ മറുനാടൻ തൊഴിലാളികൾ

പാലക്കാട്: ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 50 പേരിൽ 17 പേർ മറുനാടൻ തൊഴിലാളികൾ. കൂടാതെ ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടു പേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്. 


ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ വിവരം
സൗദി-9
•കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ)
•യാക്കര സ്വദേശി (50 പുരുഷൻ)
•തച്ചമ്പാറ സ്വദേശികളായ മൂന്നുപേർ (48 സ്ത്രീ,22,29 പുരുഷന്മാർ)
•ജൂൺ 22ന് വന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷൻ)
•കടമ്പഴിപ്പുറം സ്വദേശി (33 പുരുഷൻ)
•കുളപ്പുള്ളി സ്വദേശി (48 പുരുഷൻ)
•പഴമ്പാലക്കോട് സ്വദേശി (39 പുരുഷൻ)
സമ്പർക്കം-1
•മേഴത്തൂർ സ്വദേശി (43 സ്ത്രീ). കുവൈറ്റിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.
യുഎഇ-12
•ജൂൺ 18 ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷൻ)
•കുമരം പുത്തൂർ സ്വദേശി (31 പുരുഷൻ)
•കുളപ്പുള്ളി സ്വദേശി (41 പുരുഷൻ)
•ഷാർജയിൽ നിന്നും വന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷൻ)
•ദുബായിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷൻ)
•ഷാർജയിൽ നിന്നും വന്ന കവളപ്പാറ സ്വദേശി(34 പുരുഷൻ)
•ഷാർജയിൽ നിന്നും വന്ന ഷോർണൂർ സ്വദേശി (26 സ്ത്രീ)
•ഷാർജയിൽ നിന്നും വന്ന കുളപ്പുള്ളി സ്വദേശി (35 പുരുഷൻ)
•ഷാർജയിൽ നിന്നും വന്ന ഷോർണൂർ സ്വദേശി(42 പുരുഷൻ)
•ജൂൺ 23ന് അല്ലൈനിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷൻ)
•പെരിങ്ങോട് സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 58 സ്ത്രീ). ഇവർ ഇടുക്കി ജില്ലയിൽ ചികിത്സയിലാണ്.
കർണാടക-3
•പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷൻ)
•ഷൊർണൂർ നെടുങ്ങത്തൂർ സ്വദേശി (24 പുരുഷൻ)
•ബംഗളൂവിൽ നിന്നും വന്ന കുത്തന്നൂർ സ്വദേശി (49 പുരുഷൻ)
ഐവറി കോസ്റ്റ്-1
•കാരാകുറുശ്ശി സ്വദേശി (45 പുരുഷൻ)
ഹൈദരാബാദ്-2
•മണ്ണൂർ സ്വദേശികളായ ദമ്പതികൾ (26 സ്ത്രീ, 31 പുരുഷൻ)
മഹാരാഷ്ട്ര-2
•ഷൊർണൂർ സ്വദേശി (11 പെൺകുട്ടി)
•ജൂൺ 21ന് മുംബൈയിൽ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷൻ)
ഒമാൻ-1
•ജൂൺ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷൻ)
കുവൈറ്റ്-1
•പരുത്തിപ്ര സ്വദേശി (34 പുരുഷൻ)
ന്യൂസിലൻഡ്-1
•ഷൊർണൂർ സ്വദേശി (55 സ്ത്രീ)
പശ്ചിമ ബംഗാൾ-3
•ജൂൺ 19ന് വന്ന മൂന്നു പേർ (40,37,47 പുരുഷന്മാർ).ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.
ഒറീസ-3
•ജൂൺ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് വന്ന മൂന്നുപേർ ( 33,30,30 പുരുഷന്മാർ). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്.
ഇവരുടെ സാമ്പിൾ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു.ബാക്കി പത്തു പേരുടെ സാമ്പിൾ പരിശോധന ഫലം വരാനുണ്ട്.
ജാർഖണ്ഡ്-11
•പവർഗ്രിഡ് കമ്പനിയിൽ ജോലിക്ക് വന്ന 11 പേർ. ജൂൺ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K